നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍...
തിരുവനന്തപുരം [...]
ഹിമാനികള്‍ സംരക്ഷിച്ച് ഖനനത്തിനേയും എണ്ണകിണര്‍ കുഴിക്കുന്നതിനേയും എതിര്‍ക്കുന്ന ഒരു [...]
നരേന്ദ്ര മോഡിയും വംശഹത്യയും: കറുത്ത സത്യങ്ങള്‍ മറനീക്കുമ്പോള്‍
വി പി ഉണ്ണികൃഷ്ണന്‍
ആര്‍ [...]
Film: Vinnai Thandi Varuvaaya
Theatre: PVR.
Status: 75% full.
The starting credits in the was nice, the water flowing and the titles with English as the shadow was nice.
The movie has a typical Gautam touch. A script with more narration [...]
നമുക്കു കൈമാറിക്കിട്ടിയ ഭൂമിയിലുള്ള അവകാശം അത് സുഭദ്രമായി വരും തലമുറകൾക്ക് കൈമാറാനുള്ള [...]
തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവരെ വട്ടം ചുറ്റിച്ചശേഷമേ [...]
ഓർക്കാൻ ഒരുപാടു തന്ന college of engineering munnar........
ഇപ്പോഴും വാളുവെച്ചു തീരാത്ത ഒരു ഓർമയുണ്ടു ...
ആ farewell day [...]
ഒരു മീനമാസത്തിലെ സൂര്യന്‍ അസ്തമയത്തിനു
മടിച്ചു മടിച്ചു [...]
One day my girlfriend asked
Can u buy a condom for me?’
I have a packet right then in my pocket
But I did say nothing!!
Why…
I don't know.
കമ്പ്യൂട്ടറില്‍ പ്രോഗ്രാമുകള്‍ തുറക്കാന്‍ ആദ്യം സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക പിന്നെ [...]
Welcome to WordPress.com. This is your first post. Edit or delete it and start blogging!
(ഒരു സ്വതന്ത്ര തർജ്ജമ)
ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും -1 എന്ന കഴിഞ്ഞ ലേഖനത്തിന്റെ [...]
ഉറക്കം വന്ന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ , അതിനിടയിലാണ് ഒടുക്കത്തെ സന്തതി കാറാന്‍ [...]
മഫിയാവത്കരണം... എവിടെ പോയാലും കേള്‍ക്കാവുന്ന, കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രയോഗമായി മാഫിയ [...]
'Barely had hey settled down, than he had looked at her, placed his fingers lightly over her hand and said, 'I want to make love to you.' Recalling the moment, she said, 'I was so taken aback. I thought I hadn't heard it right. So I said, "I beg your pardon?" Slowly and seriously he had repeated it again. 'You must be crazy. I don't even know you,' she'd said. 'I know. But I had to tell you. I think it is more honest that way.' ' - ( Socialite Evenings )
വൃതമെടുക്കുന്നെങ്കില്‍ മോഹനനെടുക്കുമ്പോലെ വേണം. മത്സ്യം- ഇല്ല, മാംസം- ഇല്ല, മദ്യം, ധൂമപാനം- ഇല്ലേയില്ല. മറ്റു വിഷയങ്ങള്‍- ഒരിക്കലുമില്ല. രാവിലെ മുതല്‍ ഒരു കറുത്ത തുണി കണ്ണില്‍ കെട്ടിവച്ചപോലെ സര്‍വ്വസംഗപരിത്യാഗം! ചോദ്യം: മൂപ്പര് ഇങ്ങനെ എത്ര ദിവസം വൃതമെടുക്കും? ഉത്തരം: ഒരു ദിവസം. (-രാജേന്ദ്രന്‍ കാറിലിരുന്ന് നാരങ്ങാ പിഴിഞ്ഞപ്പോള്‍ പറഞ്ഞത്)
മാര്‍ക്സിസത്തെ തന്റെ വിശകലനവൈഭവംകൊണ്ട് വിഭജിക്കുന്നതില്‍ സ്ളാവോയ് ഷീഷെക് വിജയിക്കുന്നിടത്താണ് അദ്ദേഹം ഒരു ചിന്തകനെന്ന നിലയില്‍ സാര്‍വലൌകികത നേടുന്നത്. മാര്‍ക്സിനെ 'ചരക്കുകളുടെ കവി' (Poet of Commodities) എന്നു പ്രകീര്‍ത്തിച്ചുകൊണ്ട് മാര്‍ക്സിസത്തെ അദ്ദേഹം പ്രധാനമായും ഒരു സാമ്പത്തിക സിദ്ധാന്തമാക്കി ചുരുക്കുന്നു. മാര്‍ക്സിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളും (മിച്ചമൂല്യ സിദ്ധാന്തം, ചരക്ക് അഭിനിവേശം) ദര്‍ശനവും (വൈരുധ്യാത്മക ഭൌതികവാദം) വിഭിന്ന വഴികളിലൂടെ സഞ്ചരിച്ച് അവിഭക്തമായ ഒരു ലക്ഷ്യം കൈവരിക്കുന്നതിനെക്കുറിച്ച് ഫ്രെഡറിക് ജെയിംസണ്‍ നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തിക സിദ്ധാന്തത്തില്‍ സാമൂഹികദര്‍ശനവും ദര്‍ശനത്തില്‍ വര്‍ഗസമരവീക്ഷണത്തെ സാധൂകരിക്കുന്ന വൈരുധ്യാത്മകതയും ലീനമായിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് ജെയിംസണ്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഷീഷെക്, മാര്‍ക്സിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ആനുഷംഗികമായ പരാമര്‍ശങ്ങളെ, ജ്ഞാനസിദ്ധാന്തപരമായി നിര്‍ധാരണം ചെയ്തുകൊണ്ട്, അവയുടെ സാമൂഹികശാസ്ത്രപരവും രാഷ്ട്രവ്യവഹാരപരവുമായ ഉള്ളടക്കങ്ങളെ നിരാകരിക്കുന്നു. 'For each new class which puts itself in the place of one ruling before it, is compelled, merely in order to carry through its aim, to represent its interest as the common interest of all the member of society, that is, expressed in ideal form: it has to give its ideas the form of universality and represent them as the only rational. universally valid ones.'.' ( The German Ideology , Marx, Engels) പഴയ ഭരണകൂടങ്ങളെ പിന്‍തുടര്‍ന്നു വരുന്ന പുതിയ ഭരണകൂടങ്ങളോരോന്നും പഴയതിന്റെ പ്രത്യയശാസ്ത്രരൂപങ്ങളെ സാര്‍വജനീന സ്വഭാവമാര്‍ന്നതും ഏറ്റവും സയുക്തികവുമായ ആശയങ്ങളെന്ന നിലയില്‍ പിന്തുടരുന്നുവെന്നാണ് മാര്‍ക്സും എം ഗല്‍സും നിരീക്ഷിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് ലോകത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രരൂപങ്ങളെയാണ് മാര്‍ക്സും എംഗല്‍സും വിശകലന വിധേയമാക്കുന്നത്. യഥാര്‍ഥത്തില്‍ ഘടനാവാദിയായ അല്‍ത്തൂസറും ഘടനാനന്തര ചിന്തകനായ ജെയിംസണും മറ്റു മാര്‍ക്സിസ്റ്റ് ചിന്തകരായ ടെറി ഈഗിള്‍ട്ടണ്‍, അന്റോണിയോ ഗ്രാംഷി എന്നിവരും പ്രത്യയശാസ്ത്രത്തിനു നല്‍കിയ വിഭിന്ന രീതിയിലുള്ള ഭാഷ്യങ്ങള്‍ തമ്മില്‍ അടിസ്ഥാന വൈരുധ്യമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. യഥാര്‍ഥമായ ലോകത്തെ അയഥാര്‍ഥമായ ഒരു പ്രത്യയശാസ്ത്ര ഭ്രമകല്‍പ്പന (Unreal Ideological Fantasy) യായിട്ടാണ് ഷീഷെകും സ്വീകരിക്കുന്നത്. 'വിശ്വാസത്തിനു മുമ്പുള്ള വിശ്വാസം' (belief before belief - അല്‍ത്തൂസര്‍) എന്ന പരികല്‍പ്പനയില്‍ അടങ്ങിയിരിക്കുന്ന അബോധധാരണകളെ ഫ്രോയിഡിയന്‍ തലത്തില്‍നിന്നു വീക്ഷിക്കുന്ന ലകന്റെ കാഴ്ചപ്പാടും അടിസ്ഥാനപരമായി വൈരുധ്യമുള്ളതല്ല. വിശ്വാസത്തെ അന്ധമായും (irrational) അറിവിനെ സയുക്തികമായും വേര്‍തിരിക്കുന്ന യാന്ത്രികഭൌതികവാദത്തെ ശക്തമായി ആക്രമിക്കാന്‍ ഷീഷെക്, ലകനെ കൂട്ടുപിടിക്കുന്നുണ്ട്. ഒരു നിര്‍ദിഷ്ട സമൂഹത്തില്‍ വ്യക്തികള്‍ തമ്മില്‍ നിലനിര്‍ത്തുന്ന ബന്ധങ്ങളിലെ നിഗൂഢാത്മകമായ ബന്ധങ്ങളെക്കുറിച്ച് മാര്‍ക്സ് വിശകലനം ചെയ്യുന്നുണ്ട്. മൂലധനം ഒന്നാം വോള്യത്തില്‍ (1867) ഒന്നാമധ്യായത്തില്‍ തന്നെ മാര്‍ ക്സ് എഴുതുന്നു; "A commodity is therefore a mysterious thing, simply because in it the social character of men’s labour appears to them as an objective character stamped upon the product of that labour; because the relation of the producers to the sum total of their own labour is presented to them as a social relation existing not between themselves, but between the products of their labour. This is the reason the products of labour become commodities, social things whose qualities are at the same time perceptible and imperceptible by the senses ... It is only a definite social relation between men that assumes, in their eyes, the fantastic form of a relation between things.” ( ലിങ്ക് ) ക്ളാസിക്കല്‍ മുതലാളിത്തം ചരക്കുകള്‍ക്ക് നിഗൂഢവും പ്രഹേളികാത്മകവുമായ (mysterious and enigmatic) പരിവേഷം ആരോപിക്കുന്നു. ഫ്രോയ്ഡ് സ്വപ്നത്തെ വ്യാഖ്യാനിക്കുന്നതിനു മുമ്പ് (Interpretation of Dreams) സ്വപ്നമെന്നത് എത്രത്തോളം നിഗൂഢമായിരുന്നോ അതുപോലെയാണ് ചരക്കുകളെ സമൂഹം മനസ്സിലാക്കിയിരുന്നത്. മുതലാളിത്ത സമൂഹം ചരക്കുകളോട് അഭിനിവേശം പുലര്‍ത്തുന്നു. അതിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത് തൊഴിലാളികളുടെ അധ്വാനശക്തിയാല്‍ ആണെന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിയപ്പെടുന്നില്ല. ചരക്കിന്റെ ഭൌതികപരതയെ നിഷേധിച്ച് അതിന് അഭൌമമായ ഒരു പരിവേഷം കല്‍പ്പിക്കപ്പെടുന്നു. ഉദാഹരണമായി പണ (Money) ത്തെയെടുക്കാം. മുതലാളിത്ത സമൂഹത്തിലെ ഏറ്റവും 'ദിവ്യത്വമാര്‍ന്ന ചരക്കാണ്' (Sublime Commodity) പണം. അത് സാമൂഹികമായി വിനിമയം ചെയ്യപ്പെടേണ്ട ഒരു വസ്തുവാണെന്നും മറ്റേതു ചരക്കിനെപ്പോലെയും അത് തേയ്മാനം സംഭവിച്ചാല്‍ ഉപയോഗ ശൂന്യമാവുമെന്നും മാത്രമല്ല ഒരു നിശ്ചിതകാലഘട്ടം കഴിഞ്ഞാല്‍ ഒരു നിര്‍ദിഷ്ട നാണയം/കറന്‍സി കാലഹരണപ്പെടുമെന്നുമുള്ള ധാരണയല്ല സമൂഹത്തിനുള്ളത്. ഈ ഒരു അറിവ് ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പോലും അറിവിനതീതമായ ഒരു അറിവ്/ചിന്ത/അബോധധാരണ സമൂഹം നിലനിര്‍ത്തുന്നു. സിനിമയിലെ താരം ഒരു യഥാര്‍ഥ മനുഷ്യനാണെന്നും അയാളുടെ/അവളുടെ പ്രകടനം അഭിനയം മാത്രമാണെന്നും നമുക്ക് അറിയാമെങ്കിലും, നാം അവരെ ആരാധിക്കുന്നു (താരാരാധന). മുസ്ളിങ്ങളെല്ലാം തന്നെ മറ്റു ജനവിഭാഗങ്ങളെപ്പോലെയുള്ളവരാണെന്ന് നമുക്കറിയാമെങ്കിലും നാം അവരില്‍ 'ഭീകരത' ആരോപിക്കുന്നു. അല്ലെങ്കില്‍ ഭരണകൂടം/ഹിന്ദുത്വം ഭീകരത ആരോപിക്കുമ്പോള്‍ അതിനെ, 'അബോധപൂര്‍വ'മായി പിന്തുണയ്ക്കുന്നു. ഈ unconscious സമൂഹത്തിന്റെ രാഷ്ട്രീയ മനസ്സില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡ്രിക് ജെയിംസണ്‍ തന്റെ Political Unconscious എന്ന പരികല്‍പ്പനയിലൂടെ വികസിപ്പിക്കുന്നുണ്ട്. ഈ അവബോധത്തെ ഷീഷെ ക് ഇങ്ങനെ നിര്‍വചിക്കുന്നു. The form of thoughts whose ontological status is not that of thoughts.... ( The Sublime Object of Ideology Slavoj Zizek page: 19) പണം വെറും പണമാണെന്ന് നാം മനസ്സിലാക്കിയാല്‍ പോലും 'പണത്തിനുള്ളില്‍ മറ്റൊരു പണം' നാം കാണുന്നു. പണത്തിന്റെ 'പ്രതീകസംബന്ധമായ ക്രമം' (Symbolic Order) എന്നത് നമ്മുടെ ബോധമനസ്സിന് എളുപ്പത്തില്‍ മറികടക്കാവുന്നതല്ല. അത്രമേല്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതാണത്. മുതലാളിത്തവും താരാരാധനയും ആള്‍ദൈവ/ദൈവസങ്കല്‍പ്പവും സാധ്യമാക്കിത്തീര്‍ക്കുന്ന ഈ പ്രതീക വ്യവസ്ഥയാണ് പ്രത്യയശാസ്ത്രം എന്നത്. അത് കേവലം പ്രതീകവ്യവസ്ഥയല്ല. യഥാര്‍ഥവിഷയവും (Real Object) അറിവിന്റെ വിഷയവും (Object of Knowledge) തമ്മിലുള്ള വ്യത്യാസത്തെ വിശദീകരിച്ചുകൊണ്ട് അല്‍ത്തൂസര്‍ വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. എന്നാല്‍ ഘടനാവാദി (Structuralist) എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ത്തൂസര്‍ വികസിപ്പിച്ച 'മാര്‍ക്സിയന്‍ പ്രത്യയശാസ്ത്ര' സങ്കല്‍പ്പനത്തെ നിഷേധിക്കുകയാണ് ഷീഷെക് ചെയ്യുന്നത്. ഒരു വസ്തുവിനെക്കുറിച്ച് നാം നിലനിര്‍ത്തുന്ന അമൂര്‍ത്ത ധാരണകള്‍ പ്രത്യയശാസ്ത്രത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ജ്ഞാനസിദ്ധാന്തപരമായ വിഭ്രമ (Epistemological Confusion ) ത്തിന്റെ പ്രകാശനമായ യഥാര്‍ഥ അമൂര്‍ത്തവല്‍ക്കരണം (Expression of Real Abstraction) ആണിതെന്ന് സോഹന്‍ റെഥല്‍ (Alfred Sohn-Rethel) സമര്‍ഥിക്കുന്നത്, ഷീഷെക് ഉദ്ധരിക്കുന്നുണ്ട്. ഷീഷെക് തന്റെ പാണ്ഡിത്യപരമായ ഭാഷയില്‍ ക്ളിഷ്ടമായി അവതരിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് - ലകനിയന്‍ സിദ്ധാന്തങ്ങളുടെ ഉന്നം എന്താണ്? അത് വളരെ വ്യക്തമാണ്. വിശകലനാത്മക മാര്‍ക്സിസ ( Analytical Marxism ) ത്തിന്റെ ചുവടുപിടിച്ച്, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ചിന്തകന്‍ മാര്‍ക്സിന്റെ 'പ്രത്യയശാസ്ത്ര വിശകലനം' തെറ്റാണെന്ന് സ്ഥാപിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രകടമായും പ്രദാനം ചെയ്യുന്നത് 'ചരക്ക് അഭിനിവേശം' എന്ന സങ്കല്‍പ്പമാണ് ഇന്ന് നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര സങ്കല്‍പ്പനത്തിന്റെ അടിത്തറയെന്നതാണ്. ഷീഷെക് പറയുന്നു; 'Ideology is not simply a ‘false consciousness’, an illusory representation of reality, it is rather this reality itself which is already to be conceded as ideological' (പ്രത്യയശാസ്ത്രമെന്നത് കേവലം തെറ്റായബോധമോ യാഥാര്‍ഥ്യത്തിന്റെ മിഥ്യാപരമായ പ്രതിനിധാനമോ അല്ല. മറിച്ച് ഈ യാഥാര്‍ഥ്യം തന്നെ പ്രത്യയശാസ്ത്രപരമായ ഒന്നായി മനസ്സിലാക്കേണ്ടതാണ്.) സ്ളാവോജ് ഷീഷെക് മാര്‍ക്സിസത്തിന്റെ ഏറ്റവും വികസിച്ച ചിന്താരൂപമായി കാണുന്നത് ലകന്റെ ആശയങ്ങളെയാണ്. ഹെഗലിന്റെ വൈരുധ്യവാദത്തെയും ലകാനിന്റെ ആശയങ്ങളെയും അന്ധമായി ആരാധിക്കുന്ന ഷീഷെക് യഥാര്‍ഥത്തില്‍ ആശയവാദത്തിന്റെ കെണിയില്‍പ്പെടുന്നത് അദ്ദേഹത്തിന് സ്വയം അറിയാന്‍ കഴിയാത്ത വിധം പ്രത്യയശാസ്ത്രം അദ്ദേഹത്തെ രൂപപ്പെടുത്തുന്നുണ്ട്. ലകന്‍ യാഥാര്‍ഥ്യത്തെ നിര്‍വചിക്കുന്നത് കണ്ടാല്‍ ഇത് കൂടുതല്‍ സ്പഷ്ടമാവും. ലകന്‍ യാഥാര്‍ ഥ്യത്തെ കാണുന്നത് ഷീഷെക് വിവരിക്കുന്നു: 'This problem must be approached from the Lacanian thesis that it is only in the dream that we come close to the real awakening that is, to the Real of our desire. When Lacan say that the last support of what we call ‘reality’ is a fantasy.’’ ഫ്രോയ്ഡ് 'സ്വപ്നങ്ങളുടെ വ്യാഖ്യാനം'എന്ന കൃതിയില്‍ സ്വപ്നങ്ങള്‍ക്ക് നിദാനമായ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെക്കുറിച്ചും അത്തരം വികാരങ്ങള്‍ക്ക് സ്വപ്നരൂപവല്‍ക്കരണത്തിലുള്ള പങ്കിനെക്കുറിച്ചും വിശദമാക്കുന്നുണ്ട്. ആശയവാദ സ്വാധീനത്തിലകപ്പെട്ട ലകന്‍, മാര്‍ക്സിയന്‍ പ്രപഞ്ചവീക്ഷണത്തെ ഫ്രോയ്ഡിയന്‍ പരികല്‍പ്പനകളുമായി അസാന്ദര്‍ഭികമായി സമീകരിക്കുകയാണ്. പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഘടനാപരമായ വിമര്‍ശനങ്ങള്‍ മാര്‍ക്സ് നടത്തുന്നില്ലെങ്കിലും ഷീഷെക് വിശദീകരിക്കുന്ന പ്രത്യയശാസ്ത്ര സങ്കല്പനങ്ങള്‍ക്ക് വൈരുധ്യാത്മകമായ മാനം നല്‍കുന്നത് മാര്‍ക്സ് ആണ്. എന്നാല്‍ തനിക്കുമുമ്പ് ലോകത്തില്‍ ദൃഢീകരിക്കപ്പെട്ട ആശയവാദത്തോടേറ്റുമുട്ടുന്നതിന്റെ അഭേദ്യഭാഗമായി മാര്‍ക്സ് ആശയങ്ങളെയും ഭൌതിക പ്രവര്‍ത്തനങ്ങളെയും അവിഭാജ്യമായി കണ്ടുകൊണ്ട് ഭൌതികപ്രവര്‍ത്തനങ്ങളുടെ പ്രാഥമികത്വവും പ്രാധാന്യവും സ്ഥാപിച്ചു. അതിനര്‍ഥം ഭൌതികപ്രവര്‍ത്തനങ്ങളുടെ കേവലമായ പ്രതിഫലനങ്ങളാണ് ആശയങ്ങള്‍ എന്നല്ല. ടെറി ഈഗിള്‍ടണ്‍ തന്റെ പ്രസിദ്ധമായ 'പ്രത്യയശാസ്ത്രം ഒരു മുഖവുര' (Ideology an introduction by Terry Eagleton) എന്ന ഗ്രന്ഥത്തില്‍ പറയുന്നു. On the one hand, there is a general materialist thesis that ideas and the material activity are inseparably bound up together, as against the idealist tendency to isolate and privilege the former. On the other hand, there is the historical materialist argument that certain historically specific forms of consciousness become separated out from productive activity.(Page 74) ഹെഗലിന്റെ പ്രസിദ്ധമായ 'ശാസ്ത്രത്തിന്റെ വിചിന്തനം' (The Science of Logic) എന്ന ഗ്രന്ഥത്തെ വിശകലനം ചെയ്തുകൊണ്ട്, ലെനിന്‍ നടത്തിയ പഠനത്തില്‍, അനിവാര്യതയെയും യാദൃച്ഛികതയെയും (Necessity and accidentality) വിശകലനം ചെയ്യുന്ന കാര്യത്തില്‍ ഹെഗല്‍, ഭൌതികവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലെനിന്‍ പരാമര്‍ശിക്കുകയുണ്ടായി. മാര്‍ക്സോ, എംഗല്‍സോ, ലെനിനോ ഏതെങ്കിലും ഒരു ചിന്തകനെയോ ചിന്തയെയോ അതിന്റെ സമഗ്രതയില്‍ വിശകലനം ചെയ്യാതെ അന്ധമായി സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ചരിത്രപരമായ ഭൌതികവാദത്തിന്റെ തലത്തില്‍ നിന്നു വിശകലനം ചെയ്യുമ്പോള്‍ ഭൌതികതയില്‍നിന്നു 'വേറിട്ടു' നില്‍ക്കുന്ന ചില ആശയങ്ങള്‍ക്ക് ഭൌതികതയെ രൂപപ്പെടുത്തുന്നതിലുള്ള പ്രാഥമികത്വവും പ്രാമുഖ്യവും മാര്‍ക്സ് മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നത്. മാര്‍ക്സോ എംഗല്‍സോ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഭൌതികങ്ങളുടെ കേവല പ്രതിഫലനങ്ങളായി കാണുന്ന വഷളന്‍ ഭൌതികവാദികളാ (Vulgar materialists) യിരുന്നില്ല. എന്നാല്‍ ഷീഷെക്, മാര്‍ക്സില്‍ കേവല യാന്ത്രികവാദം ആരോപിച്ച്, ഹെഗലിന്റെ തലതിരിഞ്ഞ പ്രപഞ്ചദര്‍ശനത്തിലേക്ക് മാര്‍ക്സിനെ വലിച്ചിഴയ്ക്കാന്‍ ലകന്‍ ഉന്നയിച്ച വൈരുധ്യവാദത്തിന്റെ ആവരണമിട്ട കടുത്ത ആശയവാദത്തെ ഉപയോഗപ്പെടുത്തുകയാണ്. ഈഗിള്‍ടണ്‍ തുടരുന്നു: '....as Marx and Engels in other mood well knew, is that all ideology is idealist. Marx certainly regarded Hobbe, Condillac and Bentham a full blooded ideologist, yet all three are in some sense materialist.' (Ideology: An Introduction, page 78) യാന്ത്രികഭൌതികവാദികളും വഷളന്‍ സാമ്പത്തികമാത്രവാദികളും വികലമാക്കിയ പ്രത്യയശാസ്ത്രസങ്കല്‍പ്പനമനുസരിച്ച്, പ്രത്യയശാസ്ത്രമെന്നാല്‍, 'തെറ്റായ ബോധ' (False consciousness) മാണ്. എന്നാല്‍ 'ജര്‍മന്‍ പ്രത്യയശാസ്ത്ര'ത്തില്‍ മാര്‍ക്സ്, പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുന്നത് ഇവരാരുംതന്നെ കാണുന്നില്ല. The ruling ideas are nothing more than the ideal expression of the dominant material relationships, the dominant material relationships grasped as ideas; ... പ്രത്യയശാസ്ത്രതലത്തില്‍ നിലനില്‍ക്കുന്ന അധിനിവേശിതമായ ഭൌതികബന്ധങ്ങളുടെ പ്രകാശനത്തെയാണ് മാര്‍ക്സ് ഇവിടെ ഊന്നിപ്പറയുന്നത്. ഗ്രാംഷി തന്റെ 'ഹെജിമനിക് ഐഡിയോളജി' എന്ന സങ്കല്‍പ്പനം വികസിപ്പിക്കുന്നത് ഈ മാര്‍ക്സിയന്‍ പരികല്‍പ്പനയില്‍ നിന്നുകൊണ്ടാണ്. വളരെ കൌശലപൂര്‍വം ഷീഷെക്, അന്റോണിയോ ഗ്രാംഷിയെ തന്റെ പ്രത്യയശാസ്ത്രസങ്കല്‍പ്പനങ്ങളില്‍ നിന്നൊഴിവാക്കിയതിന്റെ രഹസ്യം സ്പഷ്ടമാണല്ലോ. ഗ്രാംഷി പ്രത്യയശാസ്ത്രം എന്ന വാക്കിനുപകരം ഹെജിമനി എന്ന വാക്കാണുപയോഗിച്ചത്. ഇതനുസരിച്ച് മുതലാളിത്ത ഭരണകൂടം 'സമ്മതം' (consent) 'ബലപ്രയോഗം' (Coercion) എന്നീ മാര്‍ഗങ്ങളിലൂടെ ഒരു വിപുലമായ പൌരസമൂഹത്തെ രൂപപ്പെടുത്തി പ്രത്യയശാസ്ത്രത്തെ ശക്തവും സര്‍വവ്യാപിയുമായ അധിനിവേശ ഉപകരണമാക്കി മാറ്റുന്നു. പ്രത്യക്ഷമായ സൈനിക-മര്‍ദന നടപടികള്‍ക്കുപകരം കോടതികള്‍, നിയമങ്ങള്‍ തുങ്ങിയവയുടെ ഹിംസകള്‍ക്ക് സാധൂകരണം നല്‍കുന്നു. ഒരു വിഭാഗം സമ്പന്ന മധ്യവര്‍ഗത്തെ രൂപപ്പെടുത്തുന്നു. അനാഥാലയങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ബോയ്സ്കൌട്ട് പ്രസ്ഥാനങ്ങള്‍, കുടുംബം, തുടങ്ങിയവയെയെല്ലാം വിപുലമായ മര്‍ദന പ്രത്യയശാസ്ത്ര ഉപകരണങ്ങളാക്കി മാറ്റുന്നു. കോടതികളെയും നിയമങ്ങളെയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന 'ഹിംസയുടെ സാധൂകരണം' (Legitimating violence) ആണ് ഹെജിമനിക് ഐഡിയോളജി. ഇന്ന് ഇന്ത്യയില്‍ നടത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്നതാണ് നിയമവാദം. കോടതികള്‍ക്കും നിയമങ്ങള്‍ക്കും മുമ്പില്‍ വിശുദ്ധരാവുന്നവര്‍ക്കുമാത്രമേ മുതലാളിത്തത്തോട് ഏറ്റുമുട്ടാന്‍ ധാര്‍മികമായ അവകാശമുള്ളൂ. ഇതനുസരിച്ചാണ് മുതലാളിത്തത്തിനെതിരായ രാഷ്ട്രീയത്തെക്കാള്‍ 'അഴിമതിക്കെതിരായ രാഷ്ട്രീയം' എന്ന വ്യാജനിര്‍മിതിയുണ്ടാവുന്നത്. 'തീവ്രവാദ'ത്തെ സൃഷ്ടിച്ചും 'തീവ്രവാദ'ത്തെ എതിര്‍ത്തും ഭരണകൂടം 'ഹിംസയുടെ സാധൂകരണം' സ്ഥാപിക്കുന്നു. ഇങ്ങനെ സങ്കീര്‍ണമായ ബലതന്ത്രങ്ങളിലൂടെയാണ് ഭരണകൂടം ഹെജിമനി സ്ഥാപിക്കുന്നത്. ഇതിന്റെ പ്രാധാന്യം ലെനിന്‍ മുന്‍കൂട്ടി കണ്ടിരുന്നു. 1918-ല്‍ മോസ്കോയില്‍ നടന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ ലെനിന്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെപറഞ്ഞു. 'The whole difficulty of the Russian revolution is that it was much easier for the Russian revolutionary working class to start than it for the west European classes, but it is much more difficult for us to continue. It is more difficult to start a revolution in west European countries because there the revolutionary proletariat is opposed the higher thinking that come with culture, while the working class is in a state of cultural slavery.'' (Lenin collected works vol 27 page: 464) തൊഴിലാളിവര്‍ഗം അഭിമുഖീകരിക്കുന്ന, 'സാംസ്കാരികാടിമത്ത' (cultural slavery)ത്തെക്കുറിച്ച് ലെനിനുണ്ടായിരുന്ന ഉത്തമബോധ്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മുതലാളിത്തം പ്രയോഗക്ഷമമാക്കുന്ന അധിനിവേശ പ്രത്യയശാസ്ത്രത്തിന്റെ സങ്കീര്‍ണരൂപങ്ങളെ അതിജീവിക്കുകയെന്നതാണ് വര്‍ത്തമാന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഷീഷെക്, ഏറ്റെടുത്തിരിക്കുന്ന സൈദ്ധാന്തികയത്നത്തിന് അദ്ദേഹത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നത് അഡോര്‍ണോയും ഹേബര്‍മാസുമാണ്. അബോ ധപരവും ബോധപരവുമായ ധാരണകളും ചിഹ്നങ്ങളും പ്രതീകങ്ങളും പ്രതിനിധാനങ്ങളും കൂടിക്കലര്‍ന്ന ആശയ സമുച്ചയങ്ങളും വിശ്വാസക്രമങ്ങളും പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കുന്ന വിപുലമായ ആശയമണ്ഡലത്തെയാണ് പ്രത്യയശാസ്ത്രം എന്നു പറയുന്നത്. നമ്മുടെ സാംസ്കാരിക ലോകത്തെ 'നിഷ്ക്കളങ്ക കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍' ക്കു പ്രിയങ്കരനായ ഷീഷെക്കിന്റെ ബൌദ്ധിക വ്യായാമത്തെക്കുറിച്ച് ലോകപ്രസിദ്ധ അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസണ്‍ പറയുന്നതു നോക്കാം. ..... These are lined up in what Eisenstein liked to call ‘a montage of attractions’, a kind of theoretical variety show, in which a series of ‘numbers’ succeed each other and hold the audience in rapt fascination. It is a wonderful show; the only drawback is that at the end the reader is perplexed as to the ideas that have been presented.’’ (First Impressions, Fredric Jameson) എന്താണ് ജെയിംസണ്‍ പറയുന്നത്. ഷീഷെകിന്റേത് കേവലം സൈദ്ധാന്തിക ഷോ ആണ്. കാണികളെ പിടിച്ചു നിര്‍ത്തുന്ന ഒരു പ്രഭാഷകന്റെ വാചകക്കസര്‍ത്തി (verbosity)നുശേഷം ശൂന്യമാവുന്ന മനസ്സുപോലെ, ഷീഷെകിന്റെ വായനക്കാരും മിഴിച്ചുനില്‍ക്കും. കേരളത്തിലെ ചിന്താദരിദ്രരായ നിഷ്ക്കളങ്ക ബുദ്ധിജീവികള്‍ക്ക് ഷീഷെക് ഒരു ഹീറോ ആവുന്നതില്‍ അത്ഭുതമില്ല. ഷീഷെക്കിന്റെ പുസ്തകങ്ങള്‍ വായിച്ച് ഒന്നും മനസ്സിലാവാത്ത ഒരാള്‍ ഒരു വാരികയില്‍, ഷീഷെക്കിനെപ്പറ്റി കുറേ എഴുതിത്തീര്‍ന്നതിനുശേഷം സിനിമാനടന്‍ ശ്രീനിവാസനെക്കുറിച്ചും അദ്ദേഹത്തിന്റെ ഒരു സിനിമയെക്കുറിച്ചും ഔചിത്യമില്ലാതെ സംസാരിക്കുകയായിരുന്നു. വാരികയുടെ കവറില്‍ ഷീഷെകിനു പകരം ശ്രീനിവാസന്റെ പടമായിരുന്നു കൊടുത്തത്. പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതപോലും ഒരു പ്രത്യയശാസ്ത്രപ്രശ്നമാവുന്നിടത്താണ് ഷീഷെക്കിന്റെ പ്രസക്തി. പല നിലയിലും ആശയവാദത്തിന്റെ വരട്ടുതത്വവാദം ഷീഷെക്കിനെ പിടികൂടിയിട്ടുണ്ടെങ്കിലും പാശ്ചാത്യ 'മാര്‍ക്സിസ്റ്റു'കള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും പല പ്രസക്ത വിഷയങ്ങളെയും തുറന്ന് അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂര്‍വം ചിന്തകരില്‍ ഒരാളാണ് അദ്ദേഹം എന്നത് അവഗണിക്കാവുന്നതല്ല. പ്രത്യയശാസ്ത്രം എന്ന വാക്ക് എംഗല്‍സിന്റെ കണ്ടുപിടിത്തമല്ല. ഫ്രഞ്ച് യുക്തിവാദിയായ ഡസ്റ്യൂട്ട് ഡി ട്രാസി (Destutt de Tracy) ആണ് ആശയങ്ങളുടെ ശാസ്ത്രം (Science of ideas) എന്ന അര്‍ഥത്തില്‍ ഇതാദ്യം പ്രയോഗിച്ചത്. ‘False consciousness’ എന്ന പ്രയോഗം എംഗല്‍സാണ് നടത്തിയത്, മാര്‍ക്സ് അല്ല. വൈരുധ്യാത്മക ഭൌതികവാദം കൈയൊഴിയുന്ന ഒരാള്‍ക്കും പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ രൂപപ്പെടുത്താന്‍ കഴിയില്ല. 'വിപരീതങ്ങള്‍ തമ്മിലുള്ള ഐക്യവും സമരവും' എന്ന സങ്കല്പനത്തേക്കാള്‍, 'വിപരീതങ്ങളുടെ പരസ്പരം തുളച്ചുകയറല്‍' (Interpenetration of Opposites) എന്ന എംഗല്‍സിന്റെ പരികല്‍പ്പനയാണ്, വൈരുധ്യാത്മകദര്‍ശനത്തെ ശരിയായി മനസ്സിലാക്കാന്‍ സഹായിക്കുക. വൈരുധ്യങ്ങളുടെ പരസ്പരാശ്രിതത്വത്തെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സഹായകമാണ് എംഗല്‍സിന്റെ ഈ പരികല്പന. വൈരുധ്യങ്ങള്‍ക്കിടയിലെ വൈരുധ്യത്തെ പ്രശ്നവല്‍ക്കരിക്കാന്‍ അതിന് കൂടുതല്‍ കഴിയും. യാന്ത്രികവാദത്തില്‍ നിന്നു മുക്തിനേടാന്‍ അതാണ് കൂടുതല്‍ സഹായകമാവുന്നത്. അതിനര്‍ഥം വിരുദ്ധശക്തികള്‍ തമ്മിലുള്ള ഐക്യവും സമരവും എന്ന ആശയം തെറ്റാണെന്നല്ല. * പി പി സത്യന്‍ ദേശാഭിമാനി വാരിക
lets be internet friends! Recordings what i've been listening to science vs. witchcraft so grow(formerly g/t) Somolain Bonaparte(aka Jordan) BC!/Bud! A Wonderful(aka Tim) Carbonic Autumn in Halifax Emperor X Nat Baldwin Casey Dienel Fecal Face vvvv the weather. Rachel Ann Lindsay the sweetie pie press Drew Danburry Ben and Bruno Mr. and Mrs. Bark and Hiss (home of Trouble Books/Mangold Cat Power Aloha Jens Lekman A|V Spark Art Space WRUR BARR MFB
One of the interesting fwds I have received in recent times... Here is how the an Indian 24x7 TV news channel would report the Jack and Jill nursery rhyme. All names (except those of Jack and Jill), are fictitious. Prashant - TV Anchor Two persons have been injured in a freak climbing accident. Jack and his companion Jill had gone up a hill to fetch a pail of water when Jack fell down and broke his crown. Jill came tumbling after. Live from the hill, our reporter, Amrita Shah, takes up the story. Amrita Shah Thank you Prashant. Well, as you say, two persons - Jack and Jill - had gone up a hill to fetch a pail of water. Suddenly, Jack fell down and broke his crown and Jill came tumbling after. Prashant. Prashant Thank you Amrita. What do we know about the hill? Amrita Not too much. Jack was going up the hill to fetch a pail of water when he fell down and broke his crown. Jill came tumbling after [Headline appears at the foot of the TV screen: "hill breaks crown of pail-boy Jack"] Prashant What news of Jack and Jill? Amrita Prashant, it seems that Jack had gone up the hill to fetch a pail of water. We know nothing about the pail, or how heavy it was but it seems that Jack fell down and broke his crown and Jill came tumbling after. I have here with me, an eyewitness to the accident, Mr Shahid Trivedi. Mr Shahid, tell us what you saw. Shahid Trivedi Jack and Jill went up the hill to fetch a pail of water. Jack fell down and broke his crown and Jill came tumbling after. [Headline appears at the foot of the TV screen: "Boy and girl tumble down hill. Water spilled"] Amrita Jack and Jill. What do we know about them? Are they brother and sister? Are they married? Just what were they doing on the hill together? Shahid Trivedi Jack and Jill went up the hill to fetch a pail a water. Amrita And what happened next? Shahid Trivedi Jack fell down and broke his crown Amrita Go on. Shahid Trivedi And Jill came tumbling after. Amrita Prashant, there you have it. Two people innocently going about their business to fetch a pail of water when one of them falls down, breaks his crown, and the other comes tumbling after. Back to you in the studio Prashant. [Headline appears at the foot of the TV screen: "Water errand ends in tragedy"] Prashant I have with me in the studio now, Professor Chandrashekar Belagare from the Indian Institute of Applied Hill Sciences. Professor: a hill; Jack; Jill; a pail of water. A tragedy waiting to happen? Professor Well that depends on the hill, the two persons, the object they were carrying and the conditions underfoot. Let us look at the evidence so far. Jack and Jill Went up the hill To fetch a pail of water. Jack fell down And broke his crown And Jill came tumbling after. Clearly, one would suspect that if Jack’s fall was severe enough to break his crown then the surface of the hill must have been slippery or unstable. But I think we’re overlooking something quite fundamental here. Who was carrying the pail? Jack fell down and broke his crown and – this is the key – Jill came tumbling after. If Jack and Jill had been carrying the pail together, would they not have fallen at the same time? The fact that Jill came tumbling after suggests that Jack lost his footing first and perhaps knocked Jill over as he slipped. Prashant Professor thank you very much. So there we have it, two persons – Jack and Jill – went up the hill to fetch a pail of water. Jack fell down and broke his crown and Jill came tumbling after. Later in the programme, Osama bin Laden captured in Afghanistan, President Bush says rent-boy menage-a-trois was "just a brief lapse of judgement", and Pakistan launches nuclear warheads against key Indian cities. But next up, join us after the break for a studio discussion about hills, boys and girls and whether water-fetching trips should be supervised. We’ll be right back...
By John Cheeran So finally, after Tinu Yohannan and S Sreesanth, Kerala gets its own IPL team, for an astounding amount of $333 million. Of course this is great news for Indian cricket and sport in Kerala. The audacity of the Rendezvous Consortium to dream big and bid for an IPL team, believed to be under the tweeting leadership of minister of state for external affairs Shashi Tharoor, need to be celebrated. Well, the Kerala Cricket Association does not have its own cricket stadium, and the consortium itself has the presence of outsiders in it, but such things should not take away from Kerala’s Own IPL team. Many would point out that Kerala does not have enough quality cricketers in the small state. But, then, again, many of the existing IPL teams too have a similar situation to tackle with. Look at Chennai Super Kings. It basically runs on the power of Indian skipper Mahendra Singh Dhoni and Matthew Hayden and many other skillful practitioners of the game quite outside of Chennai and Tamil Nadu. So is the case with Rajasthan Royals. But, make no mistake, the formation of Kochi IPL team will unearth more gritty cricketers from the state. Now that the bidding is over, it’s time for a suitable name for the Kochi IPL team. Kerala Cobras, Kerala Tuskers, whatever it is eventually going to be, this is a great leap into the whirlpool of sport and high finance. It is also important to notice that unlike the backers of of Deccan Chargers (Deccan Chronicle) and Mumbai Indians (Mukesh Ambani’s Reliance Industries), Rendezvous Consortium has ventured into a field where traditional moneybags in Kerala have shied. It was, no doubt, the biggest business opportunity of the new decade in Kerala and the very fact that the Rendezvous is a coming together for the love of money and cricket in equal measure is a eye-popping moment in the history of Indian cricket.
Don’t u think it’s when we are certified sick that we wanna show the world how healthy we are. And that’s just what I was up to in the last one week. When they told me to sit down for a week, I was on all fours cleaning the entire floors and walls of the house. And when they asked me to sleep, I sat up till 3 in the morning reading under the night lamp or sneaked to the laptop when AB was taking bath hee (the fun and pleasure in breaking forbidden orders..ahaa)... and when they asked me not to go out, I obediently obeyed because it was so hot, that I didn’t wanna sweat it out just by walking to the post office or a shop! It's so freaking hot and sweaty in Bby... I'm losing count as to the times I'm splashing water on my face or taking bath in a day... Because once the shower goes off, water comes out as sweat from the body... And then I see the pigeons happily hopping from one roof to another in the sun, they sit and patiently preen at noon in the scorching heat, what am I complaining about? Wonder what they would be wondering looking at me.
Vada pav for breakfast and a nice lunch after on a Sunday, I'm getting up to prepare my coffee which will obviously make me sweat as I lap it all up, but that's ok:)
Enjoy ur Tea Ums, and coffee Sus..and all the drinks you all drink everyone... coffee and tea
Cya tomorrow....
PS: Govind that poem was wow! and UK u know my admiration for you...:) I'll reply to the comments... hope to back soon... Oh! I didn't tell you, me off on vacation for the next week and a half, rejuvination haa!
I want to write about random things. Having a lot in mind.
One, feminism. My editor says I am a feminist. The mere word woman seems to bring my spirits up. I didn’t realize I was so proud to be one. Any issue concerning a woman comes and I stand and fight for her justice – [...]
Imagine this: A flyover from one end of a city in our state to its other end, nearly 5 kilometers. And each kilometer will cost only Rs 100 crores, going by a quick, baseless, mental calculation! First reaction: Crazy! Afterthought: (elections approaching..hmmm) Brilliant..we will consider it..and make our city better than heaven. (clap, clap, clap!) Truly..imagine being able to ride above all
BT Vazguthina
ഒരു കുഞ്ഞു പോസ്റ്റ് ആണ് ഇന്ന്.. സമയക്കുറവു കൊണ്ടാണ് കേട്ടോ ക്ഷമിക്കുമല്ലോ.. പുകവലിച്ചും ചികിത്സിക്കാമോ എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലേ? ആയുര്‍വേദത്തില്‍ പുകവലിയെ ഒരുചികിത്സ ക്രമമായി വിവരിച്ചിട്ടുണ്ട്. ധൂമപാനം എന്ന് പറയും. ഈ പുകവലി തോന്നുന്നപോലെ പുകവലിച്ച് പുറത്തുവിടുന്ന ഒരു പരിപാടി അല്ല. വിധിപ്രകാരം ചെയ്യേണ്ട ഒരുചികിത്സയാണ്. . ധൂമപാനം ഒരു പാശ്ചാത് കര്‍മം നസ്യം ചെയ്യ്തത്തിനു ശേഷം ധൂമപാനം ചെയ്യാന്‍ വിധിയുണ്ട്. നസ്യത്തിനു ശേഷം മൂക്കില്‍ കൂടി വരുന്ന കഫത്തിനെ കുറയ്ക്കുവാനായി ആണ് ധൂമപാനം ചെയ്യുന്നത് . കഴുത്തിന് മുകളിലേക്ക് കഫദോഷം കൊണ്ടും വാത ദോഷം കൊണ്ടും അവയുടെ സംസര്‍ഗം കൊണ്ടും അസുഖങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടായവയെ മാറ്റുന്നതിനുമാണ് ധൂമപാനം ചെയ്യുനത് ധൂമാപാനത്തെ ഒരു സാധാരണ പുകവലി ആയി കാണാന്‍ കഴിയില്ല ( തലക്കെട്ട് അങ്ങനെ കൊടുത്തെങ്കിലും). ധൂമപാനത്തിനു ഉപയോഗിക്കുന്നത് ഔഷധ സസ്യങ്ങളുടെ പുക ആണ് അന്നതാണ് ഒരു കാരണം. ധൂമപാനം ചെയ്യുമ്പോള്‍ ഒരിക്കലും പുകവലിക്കുന്നവര്‍ക്കു കിട്ടുന്ന "സുഖം" ലഭിക്കുന്നില്ല എന്നതും ഒരുകാരണമാണ്. പ്രത്യേകം വിധികളോടും വിധി നിഷേധങ്ങളോടും കൂടി പത്യാചരണത്തോടെ ചെയ്യുന്നതാകയാല്‍ ധൂമപാനത്തിനു പുകവലിപോലെ ദുഷ്യ ഫലങ്ങളും ഉണ്ടാകുന്നില്ല. പ്രത്യേക രോഗത്തിന് പ്രത്യേകം അവസ്ഥകളില്‍ ദോഷം, ദൂഷ്യം, ബലം, കാലം, ഇവയെക്കുറിച് ചിന്തിച് ചെയ്യുന്ന ധൂമം, രോഗിയുടെ അസുഖത്തെ മാറ്റുന്നു. ധൂമപാനം പലവിധം വാഗ്ഭടാചാര്യന്‍ ധൂമപാനത്തെ മൂന്നായി തരം തിരിക്കുന്നു. * സ്നിഗ്ധ ധൂമം * മധ്യ ധൂമം * തീക്ഷ്ണ ധൂമം സ്നിഗ്ധ ധൂമത്തിനു സ്നേഹ ധൂമമെന്നും മൃദു ധൂമമെന്നും; മധ്യ ധൂമത്തിനു ശമന ധൂമമെന്നും പ്രായോഗിക ധൂമമെന്നും; തീക്ഷ്ണ ധൂമത്തിനു വിരേചന ധൂമമെന്നും പേരുകളുണ്ട്. ഇതില്‍ സ്നിഗ്ധ ധൂമം വാത ദോഷം കൊണ്ടുള്ള രോഗങ്ങളിലും, മധ്യ ധൂമം വാതവും കഫവും കൊണ്ടുള്ള രോഗങ്ങളിലും, തീക്ഷ്ണധൂമം കഫം മാത്രമുള്ള രോഗങ്ങളിലുമാണ് പ്രയോഗിക്കേണ്ടത്. പിത്തം കൊണ്ടുള്ള രോഗങ്ങളില്‍ ധൂമം പ്രയോഗിക്കുവാന്‍ പാടില്ല. കാരണം ധൂമപാനം ഉഷ്ണവും, തീക്ഷ്ണവും, ആയതിനാല്‍ അത് പിതത്തെ വര്‍ധിപ്പിക്കുന്നു. ധൂമപാനം പാടില്ലാത്തവര്‍ ദുഖിതര്‍, കഠിനാധ്വാനം ചെയ്യുന്നവര്‍ , ഭയ ചകിതനായ വ്യക്തി , ക്രോധന്‍, ശരീരത്തില്‍ ചൂട് കൂടുതല്‍ ഉള്ളവര്‍, വിഷം കഴിച്ചവര്‍, ബ്ലീഡിംഗ് അസുഖങ്ങള്‍ ഉള്ളവര്‍, മദ്യപിച്ചവര്‍, മോഹാലസ്യപെട്ടുപോയവര്‍, ച്ചുട്ടുനീടല്‍ ഉള്ളവര്‍, വെള്ള ദാഹമുള്ളവര്‍ , വിളര്‍ച്ച, തൊണ്ട വരള്‍ച്ച , ഛര്ദി , തലയ്ക്കു അപകടം പറ്റിയവര്‍, തിമിരം, പ്രമേഹം, എന്നിവയുള്ളവര്‍ , ബാലന്മാര്‍, ശരീരബലം കുറഞ്ഞവര്‍, പഞ്ച കര്‍മ്മ ചികിത്സ ചെയ്തു കഴിഞ്ഞവര്‍, ക്ഷീണിച്ചവര്‍, ശരീര ജലാംശം കുറവുള്ളവര്‍, നെഞ്ചില്‍ അപകടങ്ങള്‍ പറ്റിയവര്‍, ചെറിയ തോതില്‍ മാത്രം കഫരോഗങ്ങള്‍ ഉള്ളവര്‍, ഇവര്‍ക്ക് ധൂമപാനം പാടില്ല. മുകളില്‍ പറഞ്ഞ വിധിനിഷേധങ്ങളെല്ലാം ധൂമ പാനത്തിനെ അടിസ്ഥാനമാക്കിയുള്ള ദോഷ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞവയും പ്രായോഗികമായി കണ്ട അനന്തര ഫലങ്ങളെയുംഅടിസ്ഥാനമാക്കി ഉള്ളതാകാം. പിത്ത വാത സംസര്‍ഗമുള്ള രോഗങ്ങളില്‍ ധൂമപാം പാടില്ല. ധൂമപാനം ചെയ്യേണ്ട വിധം ചുരുക്കി വിവരിക്കാം. step 1 ) ആവശ്യമുള്ള മരുന്നുകള്‍ പൊടിച്ചു ദര്‍ഭ പുല്ലിലോ തുണിയിലോ തേച്ചു പിടിപ്പിച്ചു നിഴലില്‍ ഉണക്കി ചുരുട്ടി എടുക്കുന്നു. ഇതിനു ധൂമ വര്‍ത്തി എന്ന് പറയുന്നു. step 2 ) ഇനി വേണ്ടത് ധൂമ നേത്രമാണ്. അതായത് ഒരു കുഴല്‍. ഈ കുഴല്‍ വഴി ആണ് പുക ഉള്ളിലേക്ക് എടുക്കേണ്ടത്. തടി ലോഹം എന്നിവ കൊണ്ട് ഈ നേത്രം ഉണ്ടാക്കാറുണ്ട്. ചിലയിടങ്ങളില്‍ കട്ടി കടലാസ് ചുരുട്ടിയും ധൂമ നേത്രം ഉണ്ടാക്കാറുണ്ട്. step 3 ) രോഗി നിവര്ന്നിരിക്കുക. വര്‍ത്തി കത്തിച്ച് വരുന്ന പുക ധൂമ നേത്രം വഴി ഉള്ളിലേക്ക് എടുക്കുക. ആദ്യം ഒരു മൂക്ക് മാത്രം അടച്ച് മറ്റേ മൂക്കിലുടെ വലിക്കുക. അതിനു ശേഷം എതിര്‍ നാസ ദ്വാരം അടച്ച് ആവര്‍ത്തിക്കുക. ഇപ്രകാരം നിര്‍ദ്ദിഷ്ട പ്രാവശ്യം ചെയ്യുക. വായിലുടെയോ മൂക്കിലുടെയോ പുക വലിച്ചെടുക്കാം. എന്നാല്‍ വായില്‍ കൂടി എടുക്കുന്ന പുക മൂക്കില്‍ കൂടി പുറത്തുവിടാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ കണ്ണിനു അസുഖങ്ങള്‍ വരുത്തുമെന്ന് ശാസ്ത്രം. ഔഷധങ്ങള്‍ അകില്‍, ഗുഗ്ഗുലു, മുത്തങ്ങ, കോലരക്ക്, മഞ്ഞള്‍, രാമച്ചം, ഇരുവേലി, ഇലവംഗം, വാല്‍മുളക്, ഇരട്ടി മധുരം, കൂവള മജ്ജ, ദശമൂലം, മനയോല, അറിതാരം, കോലരക്ക്, ത്രിഫല, താമരപൂവ്, മഞ്ചട്ടി, പതുമുകം, കോട്ടം എന്നിങ്ങനെ ധാരാളം മരുന്നുകള്‍ ധൂമാപാനതിനു ഉപയോഗിക്കാവുന്നവയാണ്. രോഗ സ്വഭാവം, കാലം, രോഗിയുടെ പ്രകൃതി, ദോഷ ഹരത്വം, മരുന്നുകളുടെ ലഭ്യത, രോഗിയുടെ സഹന ശേഷി ഇവ മനസിലാകി ഔചിത്യ പൂര്‍വ്വം മരുന്ന് തിരഞ്ഞെടുക്കുന്നു. ധൂമ പാനത്തിന്റെ ഗുണങ്ങള്‍ വാക്കിനും മനസിനും പ്രസന്നത കൈവരുന്നു. തലമുടി, പല്ലുകള്‍, താടി മീശയിലെ രോമങ്ങള്‍ എന്നിവയ്ക്ക് ദൃഢതയും വായ്ക്കു സുഗന്ധവും നിര്‍മലതയും ഉണ്ടാകും. ചുമ , ശ്വാസം മുട്ടല്‍, അരുചി, തൊണ്ടയടപ്പ്, ക്ഷീണം, ഉറക്ക കൂടുതല്‍, ഹനു സ്തംഭം. കഴുത്തില്‍ ഉണ്ടാകുന്ന വേദന, സൈനസൈടിസ്, തലവേദന, ചെവി വേദന, കണ്ണ് വേദന, കഫാ വാത ജന്യമായ മുഖ രോഗങ്ങള്‍ ഇവ പതിവായി ധൂമപാനം ശീലമാകിയവര്‍ക്ക് ബാധിക്കില്ല. ധൂമപാനം ഒരു ദിനചര്യ ധൂമപാനത്തെ ഒരു ദിനചര്യ ആയി വിവരിക്കുന്നുണ്ട്. പക്ഷെ അതിനുമുന്‍പ് നസ്യം , കവളം, ഗണ്ടുഷം ( വായില്‍ എണ്ണ നിറച്ചു നിര്‍ത്തുക ) മുതലായവ ചെയ്തിരിക്കണം എന്ന് മാത്രം. കഫജന്യമായ രോഗങ്ങള്‍ സ്ഥിരം അലട്ടുന്നവര്‍ക്ക് ധൂമപാനം ഒരു ശീലം ആക്കാവുന്നതാണ് ayurveda
എന്നെക്കാള്‍ രണ്ടുകൊല്ലം മുമ്പ്മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന കൃഷ്ണന്‍,പിന്നെ ഞാനവന്റെ സഹപാഠിയാകുമ്പോഴേക്കുംഉത്തരക്കടലാസ്സില്‍ പേരെഴുതേണ്ടിടത്ത്അറിയാതെ അവന്‍ തന്നെയിട്ട പേരുകാരണം‘കപ്പന്‍’ ആയി.എല്ലാരുമവനെ കപ്പനെന്നു വിളിച്ചപ്പോള്‍ഞാന്‍ മാത്രം കൃഷ്ണനെന്നു വിളിച്ചു.പ്രത്യേക വാത്സല്യം അവനെന്നോട്.എന്നെ ആരെങ്കിലും തച്ചാല്‍അവനവരെ തിരിച്ചുതല്ലും.ഇതിനാലാവാംസ്കൂളിലെ കഞ്ഞിവെപ്പുകാരിയായഎന്റെ അമ്മകപ്പന്
According to the BBC "This fiscal year the KSBC(Kerala State Beverages Corporation) is expected to sell $1bn (£0.6bn)(45.4008899 billion Indian rupees) of alcohol in a state of 30 million people."
The Purchase Price of Kerala/Cochin/Kochi IPL Team by Rendezvous Team is .
333 million U.S. dollars = 15.1184963 billion Indian rupees(1500,00,00,000 crores) which is only 1/3rd of it.
RT @LalitKModi
After an HADOPI law voted in France, other countries follow the same example. A politician is trying to introduce the same system in Belgium as an attempt to fight the exchange of illegal material on the Internet (via peer-to-peer networks). For those who aren’t aware of the HADOPI law, it is also called “Riposte Graduée” [...]
"ഈ ചെറിയ പ്രായത്തിനിടയിലും ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ? അതില്‍ കുറച്ചൊക്കെ എനിക്ക് പറഞ്ഞ് തന്നിരുന്നുവെങ്കില്‍ ഉപകാരമായിരുന്നു. എനിക്ക് അതൊക്കെ എപ്പോഴെങ്കിലും പ്രയോജനപ്പെട്ടേക്കും. " അയാള്‍ അനുഭവങ്ങള്‍ തേടി യാത്ര ചെയ്തിരുന്ന ഒരു നോവലിസ്റ്റ് ആയിരുന്നു. അനുഭവങ്ങള്‍ പങ്കു വെയ്ക്കാം എന്ന് ഞാന്‍ ഉറപ്പ് കൊടുത്തു. വെറുതെ എന്തിനീ മനുഷ്യനെ നിരാശപ്പെടുത്തണം. ഇത്തവണ അയാള്‍ വന്നത് തന്റെ നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത ഫലകവുമായാണ്. ഏതോ സംഘടനയുടെ പേര് കൊത്തിയ ഗ്രാനൈറ്റ് കഷണം. അവാര്‍ഡ് നല്‍കിയ സംഘടനയുടെ ആസ്ഥാനം ഓസ്ട്രേലിയയാണ്. ഫലകം എല്ലാവരെയും കാട്ടിയ ശേഷം തിരികെ ബാഗില്‍ വച്ചു, അഭിമാനത്തില്‍ വിടര്‍ന്ന മുഖവുമായി വീണ്ടും അയാള്‍ അനുഭവങ്ങള്‍ക്കായുള്ള തന്റെ യാചന തുടര്‍ന്നു. പിന്നെ അയാള്‍ തന്റെ പരിവേദനം പറയാന്‍ ആരംഭിച്ചു. മുന്പ് താന്‍ ജോലി ചെയ്തിടം ആണെന്ന് പറഞ്ഞിട്ട് എന്തു കാര്യം? എല്ലാവര്ക്കും തന്നോട് വല്ലാത്ത അകല്‍ച്ചയാണ്. തന്റെ സാഹിത്യരചനയെ പണ്ട് മുതലേ ഇവറ്റകള്‍ക്ക് ഭയമാണ്. പിറകെ നടന്നു ചോദിച്ചാല്‍ പോലും ഒരു അനുഭവം തരാന്‍ കൂട്ടാക്കുന്നില്ല ഒറ്റയാളും. തുടര്‍ന്ന് അദ്ദേഹം തന്റെ സാഹിത്യ ത്തിലേക്കുള്ള രംഗപ്രവേശത്തെ വിവരിച്ചു. 'അസുരജന്മം' ഓഫീസിനെ ആസ്പദമാക്കി യുള്ളതായിരുന്നു. അന്നത്തെ ഓഫീസ് മേധാവിയെക്കുറിച്ചും,അക്കാലത്ത് amp;nbsp; amp;nbsp;ഓഫീസില്‍ നില നിന്നിരുന്ന ചില അനാചാരങ്ങളെയും വിവരിച്ചു . അതോടെ ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടി. രണ്ടാമത്തെ നോവല്‍ " ഇണക്കുരുവികളെ .." ഓഫീസ് പ്രണയത്തെ ആസ്പദമാക്കിയായിരുന്നു. രാവിലെ ഓഫീസിലെത്തിയാലുടന്‍, സ്ത്രീകളുമായി സല്ലപിക്കണം എന്ന ഒറ്റ ഉദ്ദേശമുള്ള ചിലരെപ്പറ്റി. സാഹിത്യത്തില്‍ സത്യസന്ധത കാണിക്കണമല്ലോ ? അതുകൊണ്ട് ആണ്‍പെണ്‍ ഭേദമന്യേ അവരുടെ പേരുകള്‍ സാഹിത്യത്തിലേക്ക് ആവാഹിച്ചു. ആ സാഹിത്യവാസനയില്ലാത്ത അക്ഷരവിരോധികള്‍ എന്നേ ഇരുട്ട് വാക്കിനെത്തി പതിയാക്രമിച്ചു. മൂന്നാമത്തെ നോവല്‍ 'മകളെ, മതമേ..' എഴുതിയതോടെ കുടുംബം തകര്‍ന്നു. മകള്‍ക്ക് അന്യജാതിയില്‍ പെട്ട ഒരാളോട് പ്രേമമുന്ടെന്നു നാട്ടുകാര്‍ പറയുന്നതായി ഭാര്യയ്ക്ക് ഒരു ആശങ്ക. അത് പക്ഷെ ഒരു നോവലിന്റെ സ്പാര്‍ക്ക് ആയിരുന്നു amp;nbsp;. അപവാദമാണെങ്കില്‍ എന്ത്? അല്ലെങ്കില്‍ എന്ത്? ഒരു ഗംഭീര സാധനമെഴുതി. മകള്‍ക്ക് നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അതിനെന്ത് പ്രസക്തിയാണുള്ളത്? ഒരു സാഹിത്യകാരന്റെ മകള്‍ നാട്ടുകാരെ ഭയക്കാന്‍ പാടുണ്ടോ? പെന്‍ഷന്‍ പറ്റിയ ശേഷമേ അവാര്‍ഡു കള്‍ക്കായി ശ്രമിക്കാന്‍ ആയുള്ളൂ. അത് വരെ കരുതിയത് ആരെങ്കിലും തന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അവാര്‍ഡ് നല്‍കുമെന്നായിരുന്നു. അതിനു മാത്റം തിരിച്ചറിവുള്ള ആരുമീ ലോകത്തില്ല എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അന്ന് തുടങ്ങിയ ബോധവത്കരണമാണ്. അത് കൊണ്ട് ഗുണമുണ്ടായി, ഇപ്പോള്‍ ജനം എന്നേ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു, അയാള്‍ വീണ്ടുമാ ഫലകം ബാഗില്‍ നിന്നുമെടുത്തു. "അങ്ങനെ എത്രയെത്ര നോവലുകള്‍, എത്രയെത്ര ശത്രുക്കള്‍, എത്രയെത്ര അവാര്‍ഡുകള്‍ .ചെറിയ പ്രായമാണെങ്കിലും എന്നോട് പങ്കു വയ്ക്കാന്‍ പറ്റുന്ന അനുഭവങ്ങള്‍ ഉണ്ടാകില്ലേ? എനിക്കത് ഉപകാരപ്പെട്ടെക്കും."
ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല,ഒരുത്തന്നു ഹിതമായിപ്പറവാനും ഭാവമില്ല..( കുഞ്ചന്‍ നമ്പ്യാര്‍ )
Just another WordPress.com weblog
ഫ്രീ ഡൗണ്‌ലോഡ് - ആദ്ധ്യാത്മിക പുസ്തകങ്ങള്‍ മലയാളത്തില്‍
Just another WordPress.com weblog
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്.
ചില മാധ്യമവാര്‍ത്തകള്‍ യൂണികോഡില്‍ ഇവിടെ ലഭ്യമാക്കുന്നു
ഇവിടെ തുടങ്ങുന്നു എന്റെ ബ്ലോഗിംഗ്
വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ ,പഠിപ്പിച്ചവരോട് കടപ്പാട്.
കൊച്ചു കൊച്ചു കഥകൾ..
Just another WordPress.com weblog
എന്റെ അനവധി നിരവധി ഭ്രാന്തന്‍ ലേഖനങ്ങള്‍
ഞാന്‍ സുരേഷ് !!! എന്റെ കുറെ മണ്ടത്തരങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു !!!